കോഴിക്കോട്
12 ജൂലൈ 2024
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചിരുന്നു.
തെറ്റിദ്ദാരണയാണ് പ്രശനത്തിനിടയാക്കിയതെന്നും ഇരുകൂട്ടരും സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും സ്ത്രീധന പീഠനം ഉണ്ടായിട്ടില്ലെന്നുമാണ് രാഹുൽ കോടതിയെ അറിയിച്ചത്. ഭർത്താവ് രാഹുലിനൊന്നപ്പം ജീവിക്കാനാണ് ഇഷടമെന്നും വീട്ടുകാരുടെ സമ്മർദ്ദത്തിലാണ് പരാതി നൽകിയതെന്നും പരാതി പിൻവലിക്കുകയാണെന്നും യുവതിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
പോലീസ് കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇനി കോടതി നടപടി ഏറെ നിർണ്ണായകമാകും.