ഇതര സംസ്ഥാന തൊഴിലാളി കൾക്ക് കൊറോണ പ്രതിരോധ ബോധവൽ
ക്കരണവുമായി ആരോഗ്യ വകുപ്പും
പഞ്ചായത്തും റവന്യൂ വകുപ്പും.
കോഴിക്കോട് പട്ടണത്തിന് സമീപമുള്ള സംസ്ഥാനത്തെ കൂടുതൽ ജനസംഖ്യ
യുള്ള പഞ്ചായത്തായ ഒളവണ്ണയിൽ വിവിധ ഇടങ്ങളിലായി 1500ഓളം
ഇതര സംസ്ഥാന തൊഴിലാളികളാണ്
സ്ഥിരതാമസമുള്ളത്. പലയിടങ്ങളിലും
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ആയിരുന്നു ഇവരുടെ താമസം. പഞ്ചായത്ത് ഹെൽത്ത് വിഭാഗത്തിൻ്റെ ഇടപെടലിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പലയിടത്തും ഇവരെ ഒഴിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി.
ഇപ്പോൾ പ്രധാനമായും അതിഥി തൊഴി
ലാളികൾക്ക് അവർ താമസിക്കുന്ന ഇട
ത്തുചെന്ന് ബോധവത്കരണം നൽകി വരികയാണ്.ഇവർ താമസിക്കുന്നസ്ഥലം ക്യാമ്പായി പരിഗണിച്ച് ആവശ്യമായ ഭക്ഷണമടക്കമുള്ള കാര്യങ്ങൾ ഉറപ്പാ
ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണും ഇതിനായി ഉപയോ
ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. അജ
യകുമാർ, വില്ലേജ് ഓഫീസർ അനിൽകു
മാർ എന്നിവരുടെ നേതൃത്വത്തിലാണ് പാലാഴി, കൈബാലം, എന്നീ സ്ഥലങ്ങ
ഹിന്ദി അദ്ധ്യാപകരായ ബാലൻ.c.k., രാജേഷ്.R.എന്നിവരും വാഡ്മെബർ
മാരായ ജയരാജൻ.P. ഉഷാദേവി.M., ജയലക്ഷ്മി.K.P. JHI മാരായ സൂരജ്.C., സ്മിത.P. ആശ ലത എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ഈ പ്രവർത്തി തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ