പാലാഴി പാലയിൽഒളവണ്ണ ഹെൽത്ത്
ഉദ്യോഗസ്ഥർ നടത്തിയ പരിശോധന
യിൽ പുഴു അരിക്കുന്ന മത്സ്യം വിൽപ
മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് മുറിക്കുന്ന
തിനിടെ പാലാഴി പാലയിലെ വീട്ടമ്മയുടെ കൈക്ക് നിറം മാറ്റവും തുടർന്ന് പുകച്ചി
ലും അനുഭവപ്പെട്ട വിവരം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ടി.പി.സുമ, ഒളവണ്ണ ഹെ
ൽത്ത് ഇൻസ്പക്ടർ എ.കെ.അജയ്കു
മാർ എന്നിവരുടെ നേതൃത്വത്തിലുള്ള സൂരജ്. സി. Jhi, CPO മാരായ സജീഷ് ബാബു. സി, പ്രശോഭ്.കെ, ജിതിൻ ലാൽ
എം.കെ. എന്നിവരടങ്ങുന്ന സംഘം പരി
ശോധന നടത്തിയത്.
പാലാഴി പാലയിൽ വിൽപ്പനക്ക് വച്ച പുഴുവരിക്കുന്ന അയല അടക്കം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുംസം
ഘം പരിശോധന നടത്തി. പഴകിയതും രോഗകാരണ മായേക്കാവുന്നതുമായ മ
ത്സ്യങ്ങളുടെ വിൽപന തുടർന്നാൽ വരും ദിവസങ്ങളിൽ കടുത്ത നടപടികളെടുക്കു
കോവിഡ് 19ൻ്റെ സാഹചര്യത്തിൽ മത്സ്യ
ത്തിൻ്റെ ലഭ്യത കുറവായതിനാൽ ഫോർ
മാലിൻ അടക്കമുള്ള മാരകമായ രാസവ
സ്തുക്കളുപയോഗിച്ച് സൂക്ഷിച്ച മത്സ്യമാ
ണ് പലപ്പോഴും വിതരണത്തിനെത്തുന്ന
ത്.
കോവിഡ് 19 പ്രതിസന്ധികൾ ഒഴിയും വരെ മത്സ്യ ഉപഭോഗം കുറക്കുന്നതാണ് ഉചിതം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ