ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ റോഡരികിൽ മാലിന്യംതള്ള
ലും ആരംഭിച്ചു. നാഷണൽ ഹൈവേ 66
ൽ പന്തീരാങ്കാവിനു സമീപം അത്താണി
യിൽ മാലിന്യം തള്ളിയ വാഹനം ഒളവണ്ണ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ കയ്യോ
ടെ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലു
ള്ള പിക്കപ്പ് വാനിൽ. ചാക്കിലാക്കി കൊ
ണ്ട് വന്ന ഫ്രൂട്സ് വേസ്റ്റും, ചീഞ മാങ്ങ,അ
ഴുകിയ നിലയിലുള്ള പൈനാപ്പിളുകൾ ഓ
റഞ്ച് മൂസമ്പി മുതലായവ റോഡരികിൽ തള്ളുകയായിരുന്നു. ഇവ തലശ്ശേരിയിൽ നിന്നുമാണ് കയറ്റി കൊണ്ടുവന്നതെന്ന് ഡ്രൈവർ പറഞ്ഞു. ആദ്യം തന്നെ ഇവരെ പരിശോധിച്ച് കോവിഡ് രോഗലക്ഷണങ്ങ
ളില്ലെന്ന് ഉറപ്പ് വരുത്തി. തുടർന്ന് വാഹന
ത്തിൻ്റെ ഡ്രൈവറേയും ക്ലീനറേയും കൊ ണ്ട്തന്നെ റോഡിൽ തള്ളിയ മാലിന്യ ചാ
ക്കുകളെല്ലാം എടുപ്പിച്ച് പറപ്പാറ കുന്നിലെ
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിയെ
ടുപ്പിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു. ആരോഗ്യ വിഭാഗത്തിൻെറ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈ വിധം നല്ല മുട്ടൻ പ
ണിയാണ് തമിഴ്നാട് സ്വദേശികളായ ഡ്രൈവർക്കും ക്ലീനർക്കും കിട്ടിയത്. ഇ
തിനു പുറമെ പൊലീസ് കേസുമുണ്ട്.
യും തെർമ്മൽ സ്കാനർഉപയോഗിച്ച് പ
ഒളവണ്ണ പഞ്ചായത്ത് ഹെൽത്ത് സൂപ്പർ വൈസർ ഷിബുആദായി, ഹെൽത്ത് ഇൻസ്പെക്ടർ. എ.കെ. അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ. സി. ബ്രിജിത്ത് , STS ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ