പന്തീരാങ്കാവ്:
സർക്കാർ ഒരുക്കിയ ഇൻസ്റ്റിറ്റ്യൂഷൻ കോ
റൻറയിൻ പൂർത്തിയാക്കിയ 5 പേർ വീടു
കളിലേക്ക് മടങ്ങി. മറ്റു സംസ്ഥാനങ്ങളി
ൽ ജോലിക്ക് പോയി തിരിച്ചെത്തിയതോ
ടെ നിരീക്ഷണത്തിൽ പോയ ഒളവണ്ണ പ
ഞ്ചായത്തിലെ 5 പേരാണ് പതിനാല് ദിവ
സം നീണ്ട കോവിഡ്നിരീക്ഷണം 20-05-20
20 ബുധനാഴ്ചയോടെ പൂർത്തിയാക്കിയ
മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങ
ളിൽ ജോലിക്ക് പോയി തിരിച്ചെത്തിയ ഇ
വർ അഞ്ചു പേർക്കും ഇപ്പോൾ ആരോഗ്യ
പ്രശ്നങ്ങൾ ഇല്ല.ഗ്രാമപഞ്ചായത്ത് അധി
കൃതരും പൊലീസും ആരോഗ്യ പ്രവർത്ത
കരും ചേർന്ന് ഇവർക്ക് യാത്രയയപ്പ് നൽ
കി. ധാന്യങ്ങൾ, പച്ചക്കറി, മധുര പലഹാര
ങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ നൽകി
യാണ് അവരെ സ്വന്തം വീടുകളിലേക്ക് അയച്ചത്.സുരക്ഷയോടെ നിരീക്ഷണവും പരിചരണവും നൽകിയതിന് എല്ലാവരോ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്ക മണി, സെക്രട്ടറി ടി.അനിൽകുമാർ,ഹെൽ
ത്ത് ഇൻസ്പെക്ടർ എ.കെ.അജയകുമാ
ർ, ടി.പി.സുമ, ജയരാജൻ.പി.ഷാജി, മിനി, ടി.അലി, രാമചന്ദ്രൻ തുടങ്ങിയവരുടെ നേ
തൃത്വത്തിലായിരുന്നു യാത്രയയപ്പ്. തുടർ
ന്ന് കോവിഡ്കെയർ സെൻ്ററായി ഉപയോ
ഗിച്ച കെട്ടിടം ഫയർഫോർസിൻ്റെ കൂടി സ
ഹായത്തോടെ അണുമുക്തമാക്കി ഉടമ
ക്ക് വിട്ടു നൽകി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യ
ത്തിനു പുറത്ത് നിന്നും നിരവധി പേർ എ
ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒളവണ്ണ പഞ്ചായത്തിൽ ഒരേ സമയം 100 പേർക്ക് നിരീക്ഷണ സൗകര്യം ഒരുക്കാൻ കഴിയും വിധത്തിൽ വിവിധ ഇടങ്ങളിൽ കെട്ടിടങ്ങൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അതേ സമയം നാട്ടിൽ മടങ്ങിയെത്തിയ
വർ സ്വന്തം വീടുകളിൽ നിരീക്ഷണത്തി
ൽ കഴിയുന്നതിനെതിരെയും ചിലയിടങ്ങ
ളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഒളവണ്ണ
പഞ്ചായത്തിൽ നിലവിൽ 81 പേരാണ് നി
രീക്ഷണത്തിൽ ഉള്ളത്. ഇതിൽ തന്നെ കൂടുതൽ പേരും സ്വന്തം വിടുകളിലാണ്
നിരീക്ഷണത്തിൽ കഴിയുന്നത്.
സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന
വർ നിരീക്ഷണത്തിൽ പോകുന്നതും ശേ
ഷം രോഗമില്ലെന്നുറപ്പാക്കി വീടണയുന്ന
തും അവർക്ക് വേണ്ടി മാത്രല്ല, നമ്മുടെ
സുരക്ഷ മുൻനിർത്തികൂടിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ