വിവിധ രാജ്യങ്ങളിൽ നിന്നും മറ്റുള്ള സം സ്ഥാനങ്ങളിൽ നിന്നും ഒളവണ്ണ പഞ്ചായ
ത്തിൽ മടങ്ങിയെത്തിയ ശേഷം വീടുകളി
ലും കോവിഡ് കെയർ സെൻ്ററുകളിലുമാ
യി നിരീക്ഷണത്തിൽ കഴിയുന്നവരിൽ നി
ന്നാണ് കോവിഡ് ടെസ്റ്റിന് സാമ്പിൾ ശേഖ
രിച്ചത്. ഒളവണ്ണ പഞ്ചായത്തിൽ ഇത് ആ
ദ്യമാണ് കോവിഡ് ടെസ്റ്റിന് ആരോഗ്യ പ്ര
വർത്തകർ സാമ്പിളുകൾ ശേഖരിക്കുന്ന
ത്.
152പേർ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന
ഒളവണ്ണ പഞ്ചായത്തിൽ നിലവിൽ 92 പേ രാണ് ക്വാറൻൈറനിൽ ഉള്ളത്. ഇവരിൽ നിന്നും 26 പേരുടെ തൊണ്ടയിലെ സ്രവമാ
ണ് പരിശോധനയ്ക്കായി എടുത്തത്. ഒള
വണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഇ
തിനായി പ്രാത്യേകം സജ്ജീകരിച്ച കിയോ
സ്കിൽ വച്ചാണ് സ്രവം ശേഖരിച്ചത്. ജില്ല
ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ
സജ്ജീകരിച്ച കിയോസ്കിൽ വെച്ച് താ
ലൂക്ക് ആശുപത്രി സൂപ്രണ്ട് Dr. ലാലുവി ൻ്റെ നേതൃത്വത്തിലാണ് സാമ്പിളുകൾ എ
ടുത്തത്.
ആരോഗ്യ പ്രവർത്തകർ, ലാബ്ടെക്നീഷ്യ
ൻ,108 ആംബുലൻസ് ജീവനക്കാർ എന്നി
വർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാ
യി.മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണി
ൽ നിന്നും വന്നവരേയും റെഡ്സോണിൽ നിന്നല്ലാത്തവരേയും വിവിധ രാജ്യങ്ങളി
ൽ നിന്ന് വന്നവരേയും ഈ പരിശോധന
യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരി
ശോധനകൾ ക്വാറൻൈറനിൽ കഴിയുന്ന
വർക്ക് മാനസികവും ശാരീരികവുമായ ഊർജം പകർന്ന് നൽകുമെന്ന് ഇതിനോട
കം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ വ്യാപകമായി ടെസ്റ്റുകൾ നടക്കുന്നതിനാ
ൽ ടെസ്റ്റ് റിസൾട്ടിന് 2 ദിവസമെങ്കിലും എ
ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് തദവസ
രത്തിൽ സന്നിഹിത ആയിരുന്നു. കോവി
ഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒളവ
ണ്ണ പഞ്ചായത്തും ആരോഗ്യ വിഭാഗവും പൊതുജനങ്ങളുമായി സഹകരിച്ച് മാതൃ
കാപരമായ പ്രവർത്തനങ്ങളാണ് നടത്തു
ന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ