ഒളവണ്ണയിൽ മണൽ ലേലത്തിൽ 37 പേർ പങ്കെടുത്തെങ്കിലും ആദ്യ ദിനത്തി ൽ ആരും വിളിച്ചെടുത്തില്ല. കോഴിക്കോ
ട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പു
ഴകളിൽനിന്നും തോടുകളിൽ നീക്കം ചെ
യ്യുന്ന "മണ്ണും ചളിയും " വില്പനക്കായുള്ള ലേലത്തിൽ ആദ്യ ദിനത്തിൽ 37 പേർ പ
ങ്കെടുത്തെങ്കിലും ആരും വിളിച്ചെടുത്തില്ല
പങ്കെടുത്തവരിൽ ഏറെയും മണൽ വിത
രണ മേഘലയിൽ നിന്നുള്ളവരായിരുന്നു. 85 Ft ഒരു നിസ്സാൻ ലോഡ് മണലിന് 4000 രൂപയാണ് അടിസ്ഥാന വിലയായി നിശ്ച യിച്ചിരുന്നത്. 5 % GST, 1% പ്രളയ സെസ്സ്, കയറ്റുകൂലി 250, പാതാർ വാടക 20 രൂപ കൂടാതെ വാഹനത്തിൻ്റെ വാടകയും പുറ
മെ വരും. ഒളവണ്ണയിൽ മണക്കടവ്, കൊ
ളത്തറചുങ്കം, അറപ്പുഴ എന്നിവിടങ്ങളിൽ
ആണ് മണൽ എടുക്കുന്നത്. ഓരോ കട
വിലും എടുക്കുന്ന മണലിനും പ്രതിദിനം പ്രത്യേകം പ്രത്യേകം ലേലമാണ് നടത്തുക കൊളത്തറ ചുങ്കം കടവിൽ നിന്ന് പ്രതിദി
നം 100 നിസ്സാൻ ലോഡ് മണലും അറപ്പുഴ മണക്കടവ് കടവുകളിൽ നിന്നും പ്രതിദി
നം 20 ലോഡ് വീതം മണലും എടുക്കാൻ കഴിയുമെന്നാണ് പഞ്ചായത്തിൻ്റെ വില
യിരുത്തൽ.18.06.2020 വാഴാഴ്ച്ച വൈകീ
ട്ട് 4 മണിയോടെ മാത്തറയിലെ പഞ്ചായ
ത്ത് കെട്ടിടത്തിൽ നടന്ന ലേലനടപടികൾ
സെക്രട്ടറി അനിൽകുമാറും സംഘവുമാ
37 പേർ ലേലത്തിൽ പങ്കെടുത്തെങ്കിലും ആരും തന്നെ തുക ഉയർത്തി വിളിച്ചില്ല. അടിസ്ഥാന വില അധികമാണെന്നാണ് ലേലം കൊള്ളാത്തതിന് കാരണമായി ലേ
ലത്തിൽ പങ്കെടുത്തവർ പറഞ്ഞത്. ഒളവണ്ണയിൽ കഴിഞ്ഞ നാല് ദിവസങ്ങളാ
യി മണലെടുക്കൽ നടക്കുകയാണ്. സംഭ
രിച്ച 400. ലോഡോളമുള്ള മണൽ പലയിട
ങ്ങളായി സൂക്ഷിച്ചിരിക്കുകയാണ്. ഒളവ
ണ്ണ പഞ്ചായത്ത് പരിധിയിലെ ചാലായാറി
ൽ നിന്നും 11400 MQ മണലാണ് നീക്കം ചെയ്യാനാണ് അനുമതി ഉള്ളത്. ഒരുമാസ
ത്തിനകം ഇത് സാദ്ധ്യമാക്കാനുള്ള പ്രവർ
ത്തനത്തിലാണ് പഞ്ചായത്ത് അധികൃത
ർ. അതേസമയം മണൽ തൊഴിലാളിക
ളുടേയും പാതാറുകളിൽ പഞ്ചായത്ത് നി യമിക്കുന്ന ജീവനക്കാരുടെയും വേതനം തൽകാലം പഞ്ചായത്ത് നൽകേണ്ടിവ
രും. പരമാവധി കുറഞ്ഞ ചിലവിൽ മണ
ലെടുത്ത് പരമാവധി വിലക്ക് ലേലം ചെ
യ്യാനാണ് കലക്ടറുടെ നിർദ്ദേശമെന്നാ
ണ് സൂചന.
നടന്ന ലേലത്തിൻ്റെ വിവരങ്ങൾ ജില്ലാ ഭര
ണകൂടത്തെ അറിയിക്കുകയും അവശ്യ
മായ തീരുമാനങ്ങളെടുത്ത് വരും ദിവസ
ങ്ങളിലും ലേലം തുടരുമെന്നും പഞ്ചായ
ത്തധികൃതർ പറഞ്ഞു.വൈകീട്ട് 3 മണി
ക്കാണ് ലേലം ആരംഭിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ